ദേവമനോഹർ
നായാട്ടിൻ്റെ ഇരുൾവഴികൾ …
തേമ്പാവിൻ്റെ കിളരത്തിലുള്ള കവിട്ടയിൽ ഇരുളിൻ്റെ അനന്തതയിലേക്ക് കണ്ണുനട്ടിരുന്ന പൊക്കൻ പെട്ടെന്ന് മുന്നോട്ടാഞ്ഞ് കണ്ണും കാതും കൂർപ്പിച്ചു. അടുത്ത ക്ഷണത്തിൽ വിരലുകൾ വായിലോട്ട് കയറ്റി നാവിനെ മെരുക്കി മലയണ്ണാൻ ചിലയ്ക്കുന്നതു പോലെ മൂന്നു തവണ ശബ്ദമുണ്ടാക്കി.
ചില തുടർച്ചകൾ
മഴയുറങ്ങുന്ന കരിമുകിൽ
കൊരുത്തൊരു മാല
കൊടുങ്കാറ്റിൻ്റെ സാക്ഷ്യത്തിൽ
വൃഥാ ….
ഒരു മഴയായിരുന്നു
ഉടഞ്ഞു ചിന്നിയത്….
വെയിൽ കുടിച്ചു വെന്ത
ഹരിത സ്വപ്നങ്ങളിലേക്ക്…
കാലം കുമ്പിടുമ്പോൾ …
ഇല്ല, നോവിക്കാനാവില്ല കാലമേ
കൈവിലങ്ങുകളെന്നേ അഴിഞ്ഞു പോയ്.
നോവു ചെത്തിമിനുക്കിയ പാതകൾ
ചോര വീഴ്ത്തിക്കടന്ന കിനാവുകൾ.
ആണൊഴുക്കിലെ രതിഭ്രംശങ്ങൾ
ഭാരതപ്പുഴയുടെ കൈവഴികളിലും കടലുണ്ടിയിലും തട്ടിയുടഞ്ഞ ചൂടുകാറ്റ് വട്ടം പിടിച്ചപ്പഴാണ് തീവണ്ടി ഷൊർണ്ണൂർ കഴിഞ്ഞെന്നു മനസ്സിലായത്. ഓർമ്മകളുടെ കെട്ടുകൾ അഴിഞ്ഞ് കാലത്തിന്റെ താളുകൾ മറിഞ്ഞു.
സാക്ഷി
കോരിച്ചൊഴിയുന്ന മഴയെ മെതിച്ചും വകഞ്ഞും കോടതിയുടെ മുറ്റത്തെത്തിയ ശാമുവൽ ഒരു കാൽ വരാന്തയുടെ പടിയിൽ വെച്ച് നനയാത്ത കുറച്ചു ശ്വാസം മുക്കു വിടർത്തി വലിച്ചു കുടിച്ചൊന്നു വിടർന്നു.
വായിക്കാനാവാത്ത എഴുത്തു രീതി
കൊയ്യാൻ വിരിഞ്ഞു നിന്ന വാക്കിന്റെ
പാടത്തേക്കാണ് പ്രണയത്തിന്റെ മട വീണത്.
ഉൺമയുണ്ണുമ്പോൾ …
ഉന്മാദം ഉറഞ്ഞുമുറ്റിയ ഉൾക്കുളിരിൽ നിന്ന്
മിന്നൽ കടഞ്ഞെടുത്ത അക്ഷരങ്ങളിൽ എരിയുന്ന സൂര്യദാഹമാണ് ഞാൻ,
അണഞ്ഞു തീരുന്ന ഉത്രാടങ്ങൾ
ഉത്രാടരാത്രിയിലൊറ്റയ്ക്കിരിക്കുമ്പോൾ
ഉമ്മറത്തെമ്പാടും നൊമ്പരങ്ങൾ.
നിലാച്ചന്തങ്ങൾ…..
കനവു നിറയുമോരോ കാഴ്ചയായന്നു
കാലം








