Home Authors Posts by സി.പി. അനിൽകുമാർ

സി.പി. അനിൽകുമാർ

39 POSTS 0 COMMENTS
ഓർമ്മകളുടെ ജാലകം, അബ്സല്യൂട്ട് മാജിക്, പുരുഷാരവം (എഡിറ്റർ) എന്നീ കഥാസമാഹാരങ്ങളും മണൽനഗരത്തിലെ ഉപ്പളങ്ങൾ എന്ന ഓർമ്മകുറിപ്പും പ്രസിദ്ധീകരിച്ചു. ഓർമ്മ കഥാ പുരസ്കാരം, മെഹ്ഫിൽ ഇന്റർനാഷണൽ പുരസ്‌കാരം, അസ്‌മോ പുത്തൻചിറ പുരസ്‌കാരം, കേസരി നായനാർ പുരസ്‌കാരം, അക്കാഫ് പുരസ്‌കാരം എന്നിവയുൾപ്പടെ നിരവധി കഥാപുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ദുബായിൽ ജോലി ചെയ്യുന്നു.

സരിത ലോഡ്ജ് : അധ്യായം മൂന്ന്

സുമതിയമ്മ ഒരിക്കലും എന്റെ മുറികളിൽ താമസിച്ചിട്ടില്ല. ഇപ്പോൾ പ്രായം എഴുപത്തഞ്ചു കഴിഞ്ഞിരിക്കണം. എനിക്കവരെ അറിയുന്നത് എന്റെ തിണ്ണയിൽ ഉച്ചനേരത്തു വന്നുകിടക്കുന്ന ഒരു അഗതിയായ അമ്മ എന്ന നിലയിലാണ്.

സരിത ലോഡ്ജ് : അധ്യായം രണ്ട്

കഥ തുടരുകയാണ്. സുകന്യയെക്കുറിച്ചാണ്. നഗരത്തിൽ നിന്നും മൂന്നുനാല് മണിക്കൂറുകൾ ദൂരത്തിലുള്ള ഒരു കടലോരഗ്രാമത്തിൽ നിന്നാണവർ വന്നത്. അച്ഛനും അമ്മയും മകളും.

സരിത ലോഡ്ജ് : അധ്യായം ഒന്ന്

ഒഴിവാക്കേണ്ടവയോ എന്നു നെറ്റിചുളിഞ്ഞോ? അതെ, ചില വസ്തുതകൾ അതു നിറം പിടിപ്പിച്ച നുണകളേക്കാൾ ഭയപ്പെടുത്തുന്നവയാണ്. അവ ഒരിക്കലും ഒരു ചുണ്ടിൽനിന്നും മറുകാതിലേക്ക് എത്തിപ്പെടാനുള്ളവയല്ല.

സരിത ലോഡ്ജ്

ഒരു ലോഡ്ജ്, അതിനൊരു ആത്മാവുണ്ടോ എന്നു ചിന്തിക്കണ്ട. ഉണ്ട്, ചുരുങ്ങിയ പക്ഷം നഗരത്തിന്റെ വളർച്ചയിലെ തലമുറ കൈമാറ്റത്തിന്റെ അൻപത്തിയഞ്ച് നീണ്ട വർഷങ്ങൾ താണ്ടിയ എനിക്ക് ചിലതൊക്കെ പറയാനുണ്ട്.

നിങ്ങൾ എവിടെയാണ് ജനിച്ചത്?

കോരിച്ചൊരിയുന്ന ഇടവപ്പാതിയിൽ, ചുറ്റും വീശിയടിക്കുന്ന ഭീതി വിതയ്ക്കുന്ന ശക്തമായ കാറ്റിൽ, ആകാശം കീറിമുറിച്ച് വെളിച്ചത്തിൻ്റെ വെള്ളിവാൾ വിടവുകൾ സൃഷ്ടിച്ച രാത്രിയിൽ വീടിൻ്റെ ചാണകം മെഴുകിയ അകത്തളത്തിൽ

വാർദ്ധക്യത്തിലെ മൗനം അപകടമോ?

കഴിഞ്ഞ ദിവസമാണതു കണ്ടത്, വൃദ്ധർ മൗനികളാകുന്നത് അൽഷെമേഴ്സിനെ ക്ഷണിച്ചു വരുത്തുന്ന കാര്യമാണത്രേ!

ചില ആക്രിച്ചിന്തകൾ

ആക്രി എന്ന വാക്ക് എപ്പോഴാവും നമ്മുടെ നിത്യജീവിതത്തിലേക്കു കടന്നുവന്നിട്ടുണ്ടാവുക? ഈ ആക്രി ചിന്ത ഉയർന്നുവന്നത് കഴിഞ്ഞ തവണത്തെ നാട്ടിൽ പോക്കിലാണ്.

കണ്ണട മാറാം, കാഴ്ചകൾക്കു തെളിച്ചം വരട്ടെ…

കാലം മാറിമറിഞ്ഞപ്പോൾ വിവാഹം ഒരു അവശ്യകാര്യമാണോ എന്ന് യുവതലമുറ സംശയം ഉയർത്തിത്തുടങ്ങിയിരിക്കുന്നു. അന്ന് അടുക്കളയിൽ ജീവിതം ഹോമിച്ചവർ ഇന്ന് ജീവിതത്തിൻ്റെ അവസാന ലാപ്പിലാണ്. അവരാണ് ഇന്ന് തൊണ്ണൂറും നൂറും കടന്നിരിക്കുന്നവർ.

പട്ടിണിക്കാരൻ്റെ സ്വപ്നങ്ങളുമായി ജീവിക്കുന്ന കുബേരന്മാർ!

അതെ, ഒട്ടും അതിശയോക്തിയില്ല ഇക്കാര്യത്തിൽ. പണമുണ്ട്, അത് ഫിക്സഡ് ഡെപ്പോസിറ്റ് ആയും സ്വർണമായും ബാങ്കിൽ സുരക്ഷിതമായിരിപ്പുണ്ട്. എന്നാലോ ഒരു യാത്ര ചെയ്യില്ല, ആ പഴയ മാരുതികാർ ഒന്നു മാറ്റില്ല, വീട്ടിലെ ഡോർമാറ്റ് കീറിപ്പിന്നിപ്പോയാലും പുതിയതു വാങ്ങില്ല.

“കാട്ടുപോത്തിന് കുറ്റബോധം” ഉണ്ടാകുന്ന നാളുകൾ!!

ഏതായാലും കാട്ടുമൃഗങ്ങൾ വൻതോതിൽ നാട്ടിലേക്ക് ഇറങ്ങി വരുന്നത് അത്ര നിസ്സാരമായി കാണേണ്ടതില്ല. അതൊരു സൂചനയാണ്. കാട്ടിൽ കാര്യങ്ങൾ അത്ര ഭദ്രമല്ല എന്ന ഈ സൂചന മനുഷ്യർക്കു നേരെയാണ് ഉയരുന്നത്.

Latest Posts

- Advertisement -
error: Content is protected !!