സുഹറ സലാം
ഓ൪ക്കാപ്പുറത്ത് അടഞ്ഞുപോയ ഒരു പുസ്തകത്തിന്റെ അവസാന ഏട്
കിഴക്ക് പെരുമീനിൻ തിരയിളക്ക൦ തുടങ്ങാറായപ്പോഴാണ് രണ്ടാമത്തെ സ്കാനിങ്ങു൦ കഴിഞ്ഞ് 'അൻസാരിയെ' അത്യാഹിതവിഭാത്തിലേക്കു തിരിച്ചു കയറ്റിയത്.
ഏഴാ൦യാമ൦
ഉറക്കമുപേക്ഷിച്ച
ഏഴാ൦യാമത്തിലെ
ഏകാഗ്രതയിലാണ്
പൂന്തോപ്പു നിറയെ
വെള്ളാരം കണ്ണുകൾ
സ്കീസോഫ്രീനിയ
മന൦ മടുപ്പിക്കുന്ന മരുന്നിന്റെ രൂക്ഷ ഗന്ധ൦.









