സുഭാഷ് പോണോളി
സ്വപ്‌നാടനം
കവിതയിൽ,
ഞാൻ ദാരിദ്യ്രരേഖയ്ക്ക്
താഴെയുള്ളവൻ
ഓണം
ഇക്കൊല്ലം ഓണത്തിന്
ജാതിപ്പൂക്കളം
പിന്നെയോ സദ്യയിൽ
മത പ്രഥമൻ
വെയിൽപേമാരി
രാവുറങ്ങാത്തയാകാശമേ,
ഉപ്പുകാറേററ്റയെൻ്റെ വേനലിൽ
കനലുവലകൊണ്ടു നീ
കുരുക്കു നെയ്യുന്നു.
കൊടിമര ജാഥയിലെ രണ്ടു പ്രണയികൾ
ഏതോ വഴിയോരത്ത്
കൊടിമരത്തണലിൽ
മറന്നു വച്ച തീഷ്ണനോട്ടങ്ങൾ
ചതുപ്പ്
ചതുപ്പിനാൽ ചുറ്റപ്പെട്ട
തുരുത്തുകളിൽ
ജീവിയ്ക്കുന്ന മനുഷ്യരുണ്ട്
നമുക്കിടയിൽ,
ഷാരോണിന്റെ താഴ് വാരങ്ങൾ..
താഴ്‌വരകൾക്കപ്പുറം
പ്രണയത്തിന്റെ നീലിച്ചകുന്നിനുമുകളിലൊരു
തിര കല്ലിച്ച കടൽ
പിളരുന്നു.
ഘടികാരസൂചികൾ
അച്ഛനുണരാതെ എന്നന്നെയ്ക്കുമായ്
ഉറങ്ങിപ്പോയ നട്ടുച്ചയിലാണ്
ഒരു വെയിൽപ്പുഴ കത്തിയടർന്ന്
നെഞ്ചിൽ പതിച്ചതും,
ലിറ്റ്മസ് പേപ്പർ
നിശാശൽക്കം കൊഴിച്ചിട്ട
കൈവിരലിലെ അറ്റുവീണ
കവിതയിലാണ്
രാത്രികൾ മുഖം മറയ്ക്കുന്നത്.
അപര ദൈവികം
നിന്റെ ആത്മവിശുദ്ധിയിലേയ്ക്കൊരു
അവിശുദ്ധ പുഷ്പം നീട്ടിയവനാണ് ഞാൻ.
ചേതനയറ്റ വംശവൃക്ഷങ്ങൾ
വേരുപാകിയ നിന്റെ ഉൾത്തടങ്ങൾ
ലിഖിതം മാറ്റികൊത്തുന്നവർ
പച്ചയ്ക്ക് നിന്നുകത്തുമ്പോൾ
ഒരുനാഴി വെള്ളമൊഴിച്ചു കെടുത്തുവാൻ
ഒരു ഇസവും വരികയില്ലെന്നറിവിൽ
ഞാൻ നദികളെ കുടിച്ചുതീർക്കുകയും
തീ പുതയ്ക്കുകയും ചെയ്യുന്നു.







