Home Authors Posts by ശ്രീദേവി. എസ്. കെ

ശ്രീദേവി. എസ്. കെ

39 POSTS 0 COMMENTS
മുൻ മാധ്യമ പ്രവർത്തക . ഇപ്പോൾ അദ്ധ്യാപികയായി പ്രവർത്തിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. പ്രിയമുള്ള കഥകളും കവിതകളും എന്ന സാഹിത്യ കൂട്ടായ്മ നടത്തിയ കഥാമത്സരത്തിൽ അവാർഡ് നേടിയിട്ടുണ്ട്.

ഓർമ്മയിലൊരു പൂമ്പാറ്റക്കാലം

നിറങ്ങളുടെ ലോകമാണ് ബാല്യമെങ്കിൽ അവിടെ മഴവില്ലിന്റെ സ്ഥാനമായിരുന്നു 'പൂമ്പാറ്റ' എന്ന കുട്ടികളുടെ പ്രസിദ്ധീകരണത്തിന്. രണ്ടാഴ്ച കൂടുമ്പോൾ കൈകളിലെത്തിയിരുന്ന ആ മായികലോകത്തിന് വേണ്ടി കാത്തിരിക്കാത്ത ഒരു കുട്ടിക്കാലംപോലും അന്നുണ്ടായിരുന്നില്ല.

കഥാവിചാരം-17 : ആനിയും മരിയയും അത്തിമറ്റത്തെ വീടും – വി കെ ദീപ

ജോസഫ് മുണ്ടശ്ശേരി പുരസ്കാര ജേതാവും ബാലസാഹിത്യകാരിയും പ്രശസ്ത ചെറുകഥാകൃത്തുമായ ശ്രീമതി വി.കെ.ദീപയുടെ മനോഹരമായ കഥയാണ് "ആനിയും മരിയയും അത്തിമറ്റത്തെ വീടും".

കഥാവിചാരം-16 : ഇ.പി. ശ്രീകുമാറിന്റെ ‘പ്രതീതി’

എന്തുകൊണ്ടാണ് മനുഷ്യൻ സാങ്കല്പിക ലോകങ്ങളിലേക്ക് കുടിയേറപ്പെടുന്നത്? യഥാർത്ഥ ലോകത്ത് അവന് ലഭിക്കുന്ന കാഴ്ച കേൾവി - അനുഭവങ്ങളിൽ നിന്ന് ഭിന്നമായി വിചിത്രവും മായികവുമായുള്ള കാഴ്ചകളും സങ്കല്പങ്ങളും അവിടെ കാത്തിരിക്കുന്നു എന്നുള്ളതാണ്...

കഥാവിചാരം-15 : സുദീപ് ടി ജോർജിന്റെ ‘ഹുഡുഗി ‘

മലയാള ചെറുകഥയിൽ തന്റേതായ ഒരിടം കണ്ടെത്തിയ കഥാകൃത്ത് ശ്രീ. സുദീപ്. ടി. ജോർജിന്റെ സമകാലിക മലയാളത്തിൽ വന്ന "ഹൂഗുഡി" എന്ന ചെറുകഥയിലെ കഥാപാത്രമാണ് ശ്രീനിവാസ. കർണാടകയാണ് കഥയുടെ തട്ടകം.

വാക്കുകൾ ചിത്രങ്ങളായി പൂക്കുമ്പോൾ

ചിത്രകമ്പളത്തിന്റെ സൃഷ്ടിക്കു പിന്നിലെ വിരലിന്റെ മാന്ത്രികതയിലേക്ക്..... ഇത്, സചീന്ദ്രൻ കാറഡുക്ക. സമകാലിക മലയാളം വാരിക, ഗ്രന്ഥാലോകം, യുറീക്കാ, തളിർ എന്നിങ്ങനെ അനവധി പ്രസിദ്ധീകരണങ്ങൾക്കു വേണ്ടി ഇല്ലസ്ട്രേഷൻ കൊടുക്കുകവഴി ശ്രദ്ധേയനായ ശ്രീ സചീന്ദ്രൻ കാറഡുക്കയുടെ വരവഴികളിലേക്ക്.

കഥാവിചാരം -14 : ‘അമോർ’ ( വി. ദിലീപ് )

കാമുകിയായും ഭാര്യയായും ഇവാ അനുഭവിച്ച പീഡനങ്ങളുടെയും മാനസിക സംഘർഷങ്ങളുടെയും ഹൃദയസ്പർശിയായ വിവരണമാണ് ശ്രീ. വി ദിലീപിന്റെ 'അമോർ' എന്ന ചെറുകഥ.

ചന്ദ്രകളഭം ചാർത്തിയ ഓർമ്മകൾ

വയലാറിലെ രാഘവപ്പറമ്പിൽ വീടിന്റെ മുറ്റത്തെ പവിഴമല്ലിയിൽ, ചെമ്പരത്തിയിൽ, ചുറ്റുമുള്ള പഞ്ചസാര മണൽത്തരികളിലൊക്കെ ഒരു അഭൗമമാന്ത്രികന്റെ സജീവസാന്നിധ്യം തുടിച്ചുനിൽക്കുന്നു. രാത്രിയിൽ ഈ മുറ്റത്തിരുന്നപ്പോഴാവാം കവിയുടെ മനസ്സിന്റെ താഴ്വരയിൽ പാരിജാതം തിരുമിഴി തുറന്നത്.

കഥാവിചാരം-13 : ‘നായാട്ട്’ ( എസ്സ്. ദേവമനോഹർ)

കാടും കാട്ടിലെ ഇരുളും കാട്ടുജീവികളും അവരുടെ സാമ്രാജ്യവും നമ്മെ നിഷ്കളങ്കമായ അവരുടെ ലോകത്തേക്ക് കൊണ്ടുപോകുന്നു. പ്രകൃതിയേയും സഹജീവികളെയും വേട്ടയാടുക എന്നുള്ളതും ഇരയെ ക്ഷീണിപ്പിച്ചു പിടിക്കുക എന്നുള്ളതും മനുഷ്യന്റെ വിനോദമായി മാറിക്കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ വായനക്കാരുടെ മനസ്സിൽ ഈ കഥകൾ വലിയ വിക്ഷുബ്ധതയാണ് സൃഷ്ടിക്കുന്നത്.

വിയർപ്പിനെ മഷിയാക്കിയ കഥാകൃത്ത്

പല കഥകളിലെയും കഥാപാത്രങ്ങളുടെ പേരുകളോ രംഗങ്ങളോ മുൻപ് മനസ്സിൽ പതിഞ്ഞവയായിരിക്കും . ബാക്കിയൊക്കെ ഭാവനകൾ തന്നെയാണ്. എന്നെ പലപ്പോഴായി വേദനിപ്പിച്ച സംഭവങ്ങൾ കഥകൾ ആയിട്ടുണ്ട്. എന്നെക്കാൾ യാതനകളും വേദനകളും അനുഭവിച്ച ധാരാളം മനുഷ്യർ ഉണ്ടാവാം.

പൊന്നുരുകും പൂക്കാലം

നീണ്ട പതിനൊന്നു വർഷത്തെ പരിശ്രമം കൊണ്ട് ഡോ.അഭിലാഷ് പുതുക്കാട് എന്ന എഴുത്തുകാരൻ ജാനകിയമ്മയുടെ സംഗീത ജീവിതം പുസ്തകമാക്കി. 'എസ് ജാനകി - ആലാപനത്തിലെ തേനും വയമ്പും' എന്ന പേരിലിറങ്ങിയ പുസ്തകം രണ്ടു ഭാഗങ്ങളായിട്ടാണ് ഇറക്കിയിരിക്കുന്നത്.

Latest Posts

- Advertisement -
error: Content is protected !!