സഫീദ് ഇസ്മായിൽ
ഹസ്തരേഖകൾ
ഉള്ളംകൈയിലെ ഭൂപടത്തിൽ
ആരും നടന്നുതീർക്കാത്ത വഴികളുണ്ട്.
ഇതൊരു വിധിയല്ല,
പൂർത്തിയാകാത്ത ഒരു തിരക്കഥയാണ്;
കഡാവർ
ഡിജിറ്റൽ ഫോർമാലിനിൽ
നിത്യനിദ്രകൊള്ളുന്നു
ശീതീകരിക്കപ്പെട്ട
സൈബർപെട്ടിക്കുള്ളിലൊരു
മുതിർന്ന കഡാവർ
യഹൂദ അമിഹായിയുടെ മൂന്ന് കവിതകൾ
പണിക്ക് പോകുമ്പോൾ കൊണ്ടു പോകുന്ന
സാൻഡ്വിച്ചുകൾ പോലെ
വെളുത്ത കടലാസ്സിലാണ്
എൻ്റെ അച്ഛൻ്റെ ഓർമ്മകൾ
പൊതിഞ്ഞുവെച്ചിരിക്കുന്നത്.
കുറുവ സംഘം
പതിനാലാം നിലാവ് പുളിച്ചു
നുരഞ്ഞുപൊന്തും പാതിരാക്കുടം
തുളുമ്പിയും, നിലാപ്പതയടിച്ചു -
ന്മത്തരാം നാല് കരിങ്കോഴികൾ
ഫിർ വഹീ ശാം, വഹീ ഗം…
“തങ്കനിലാവിൻ്റെ തട്ടമിട്ട രാത്രിയും,
വെളുക്കനെ ചിരിക്കുന്ന മുല്ലച്ചെടിയും”
ക്ലീഷേ ആയിരിക്കാം;
എങ്കിലും, ഈ രാത്രിയെ
സത്യമായും ഇങ്ങനെത്തന്നെ ഓർത്തുവയ്ക്കും ഞാൻ!









