ബാലകൃഷ്ണൻ മൊകേരി
നീരൊഴുക്ക്
മലമോളിലെ കൊടുങ്കാട്ടിൽ നിന്ന്
താഴ്വരയിലേക്കൊഴുകിയ
തെളിനീർച്ചാലിൽ നിന്ന്
പലരും വെള്ളം കുടിച്ചു കാണും
ജേണലിസ്റ്റ്
ഗാസയിലെ മനുഷ്യാവകാശ പ്രശ്നങ്ങളെപ്പറ്റി പഠിക്കാൻ പോയതായിരുന്നു അയാൾ. അവിടെ മരിച്ചു വീണ കുഞ്ഞുങ്ങളെപ്പറ്റി കടുത്ത ഭാഷയിൽ തന്നെയായിരുന്നു അയാളുടെ കുറിപ്പുകൾ.
എരോമൻ മാഷ്
എരോമൻ മാഷ് ഞങ്ങളുടെ ക്ലാസദ്ധ്യാപകനാണ്. ഖദര്‍ വസ്ത്രങ്ങള്‍ മാത്രം ധരിക്കുന്ന,ഒരിക്കലും വടിയെടുക്കാത്ത, സൗമ്യനായ അദ്ധ്യാപകൻ.
ചിതലുകൾ
ചിതലുകൾ മുൻവിധിയില്ലാത്ത വായനക്കാരും
നല്ല വിമർശകരുമാണ്
എത്ര വേഗമാണവ
ഓരോ പുസ്തകവും കണ്ടെത്തുന്നത്
ഗുരുദേവൻ
നിങ്ങളുടെ പാണന്മാർ
പാടിനടക്കുമ്പോലെ,
അവഗണനയുടെ ചളിക്കുണ്ടിൽവീണ
ജനതയ്ക്ക്
ഡ്രാക്കുളപ്രഭു
കൊട്ടുവണ്ടി*യിൽ, എന്നോ
നിറച്ച മണ്ണുമായ്
ഡ്രാക്കുളപ്രഭുവിതാ
നില്ക്കുന്നുണ്ട് മുന്നിൽ !
താജ് മഹൽ
യമുനയിലെ നീലജലത്തിന്റെ
ഓളങ്ങള്‍ കലപിലകൂട്ടുമ്പോള്‍
ഞാൻ
മുംതാസിനെപ്പറ്റി ചിന്തിച്ചു
കടൽ വിചാരിക്കുന്നു
കടൽ വിചാരിക്കുന്നു,
ചന്ദ്രനെ കാണുമ്പോഴൊക്കെ
അനിയന്ത്രിതമായി തുളുമ്പുന്ന
തന്റെ നെഞ്ചകം ഒറ്റുകാരനാണ്,
നാട്ടുപച്ച
നഗരമെന്നിൽ പെരുപ്പിച്ചെടുത്തതാം
നടുതലകള്‍, വളരുന്ന ഭീതികള്‍
മഴയും മണ്ണും
ചിലപ്പോള്‍ നീ,
പൂമഴയായിവന്ന്
മഴവിൽപ്പുഞ്ചിരിതൂകി