ഷാഹുല്‍ഹമീദ് കെ. ടി
ആകാശത്തിലെ മത്സ്യങ്ങൾ
എല്ലാ രാജ്യങ്ങളിലേയും നഗരങ്ങൾ പോലെത്തന്നെയായിരുന്നു ആ നഗരവും; ഇന്നലെ വരെ. ഇന്ന് അങ്ങനെയല്ല. മറ്റ് നഗരങ്ങളെപോലെ ജീവിതങ്ങളുമായി ദിനരാത്രങ്ങളിലൂടെ കടന്നു പോവുന്നതിനിടയിലാണ്, പൗരാണികമായി കിട്ടിയ നഗരത്തിന്‍റെ പേരുമാറ്റാൻ ഭരണകൂടം ഉത്തരവിടുന്നത്.
പെനാല്‍റ്റി കിക്കെടുക്കാനൊരുങ്ങുന്ന കളിക്കാരെന്‍റെ നെഞ്ചിടിപ്പുകൾ…
മരങ്ങൾക്കുള്ളിലാണ് മൈതാനം, ചെമ്മൺമൈതാനം. അവിടെ കാണികളാരുമുണ്ടായിരുന്നില്ല. ശബ്ദങ്ങളൊന്നുമുണ്ടായിരുന്നില്ല. കാറ്റുണ്ടായിരുന്നില്ല. വെയിലുമുണ്ടായിരുന്നില്ല. പക്ഷേ, ഞാനുണ്ടായിരുന്നു.
രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുമോ..?
സൂര്യരശ്മികള്‍ വാര്‍ഡിന്‍റെ ഇടനാഴിയിലേക്കു തെന്നിയിറങ്ങുമ്പോള്‍ മൂലയില്‍ ചുരുണ്ടുകൂടി കിടന്നിരുന്ന പൂച്ച മൂരിനിവര്‍ന്നെഴുന്നേറ്റു. നിലംഅടിച്ചുവാരുന്ന അവളുടെ വസ്ത്രത്തില്‍ ദേഹമുരസി മ്യാവൂ എന്നൊച്ചവെച്ചു നടന്നു.








