സതീശൻ എൻ വി
കാട് കാതിൽ പറഞ്ഞത് – 4
സഹചരാദി തൈലത്തിൻ്റെ എണ്ണമിനുപ്പ് വാർന്നിറങ്ങുന്ന നീലക്കറുപ്പ് ഉടലിൽ മഴത്തുള്ളികൾ ഉമ്മ വയ്ക്കുന്നു. ഉടൽക്കൂട്ടിൽനിന്നും തെറിച്ചു പുറത്തുചാടാൻ വെമ്പുന്ന വമ്പൻ മസ്സിലുകളുടെ ഒരു കുതറൻ കൂമ്പാരമാണവൻ!!
കാട് കാതിൽ പറഞ്ഞത് –3
അങ്കമാലിയിൽ ട്രയിനിറങ്ങി പ്ലാൻ്റേഷൻ എന്ന് ബോർഡുവെച്ച ബസ്സിൽ കയറുമ്പോൾ ഒരു വ്യത്യസ്ത ലോകത്തേക്കുള്ള യാത്രയാണ് അതെന്ന് അറിഞ്ഞിരുന്നില്ല. വൃത്തിയുള്ള ടാർറോഡിന് ഇരുപുറവും റോഡിൽ നിന്നും അലകം പാലിക്കുന്ന വലിയ വീടുകളെ പ്രൈവറ്റ് ബസ് പിന്നോട്ടു തള്ളിക്കൊണ്ടിരുന്നു.
കാട് കാതിൽ പറഞ്ഞത് – 2
ഓരോ പൂർണ്ണചന്ദ്ര രാത്രിയും കാട്ടിൽ സൃഷ്ടി - സ്ഥിതി - സംഹാരങ്ങളുടെ സംയോഗ രാത്രിയാണ്. പുലരി എന്നു തെറ്റിധരിച്ച് പകൽജീവികളും സന്ധ്യയാണെന്നു കരുതി രാത്രി ജീവിതക്കാരും കാടുനിറയുന്ന നിലാരാത്രി.
കാട് കാതിൽ പറഞ്ഞത് – 1
മനസ്സിൽ ഒരു മേഘ വിസ്പോടനമുണ്ടായി. പാദം പകുതി മുങ്ങുന്ന മഴവെള്ളത്തിൽ ചവിട്ടി സാവധാനം സോപാനത്തിലേക്ക് നടക്കുമ്പോൾ പാദങ്ങൾ ശ്രദ്ധിച്ചാണ് വെച്ചത്. ശബ്ദമുണ്ടാകരുത് !!