ശശികുമാർ. പി. കെ
വന്യം
ഓർമ്മയിൽ കാടുള്ള
കൊമ്പനാണിവൻ.
തുമ്പിക്കൈയിൽ
കോർത്ത കാട്ടുവള്ളികൾ.
നഗരരാത്രികൾ
ആകസ്മിക സൗഹൃദങ്ങൾചേരും നഗര
ചത്വരങ്ങൾ, പലയിടങ്ങളൊരേമുഖങ്ങൾ
ശബ്ദമുഖരിതം, സായന്തനക്കാഴ്ചകൾ
ആലക്തികദീപസൗധങ്ങൾ, വാണിഭങ്ങൾ
അതിജീവനം
അച്ഛൻ പോയതിന്റെ
പതിനേഴിന്റന്നു
അറവുമാടിന്റെ
തൊണ്ടക്കുരലിൽ
ജീവചരിത്രം
ഉണർന്നിരിക്കുമ്പോൾ
കാഴ്ചകളുടെ ക്യാൻവാസിൽ
മേലനങ്ങാതെയുള്ള
ഡിജിറ്റൽ ലോക ജീവിതസുഖം.
തോറ്റുപോയവർ
പരാജിതരുടെ മൗനം
വിവർത്തനം
ചെയ്യുമ്പോൾ
ചുണ്ടിനും
കപ്പിനുമിടയിൽ
മഹാകവി
കാവ്യപ്പെരുംകടൽ
നീന്തിത്തുടിച്ചവൻ
വാക്കിൻ പെരുമ്പറ
കൊട്ടിയോൻ നീ
കവിയച്ഛൻ
നിളയുടെ
നിത്യ കാമുകൻ.
വഴിയമ്പലങ്ങളിൽ
മൗനം കടഞ്ഞവൻ.
മകൾക്ക്
ഇറങ്ങുതിനു മുമ്പ്
വീടൊരു തടവാകുന്നു
കുടുംബം പുലരുവാൻ
പകൽ പരോളിലിറങ്ങാം.
തഥാഗതൻ
നിന്റെ മൗനങ്ങളെ
വിവർത്തനം ചെയ്യാൻ
ദിവ്യദർശനങ്ങളുടെ
അൽഗോരിതം.
ബോൺസായികൾ
ചില മനുഷ്യർ
അങ്ങനെയാണ്
സ്നേഹത്തിന്റെ
ബലൂണുകളിൽ
പകയുടെ
സൂചിമുനകൾ
അമർത്തിവെക്കും










