ശശി കുറുപ്പ്
ഓണം ബംബർ
പരമ സ്വാത്വികനും അമ്പലത്തിലെ മുൻ പൂജാരിയും, കലക്ട്രേറ്റ്ലെ ഉദ്യോഗസ്ഥനും ആയിരുന്ന പോറ്റി സാർ തൂങ്ങി മരിച്ച ദാരുണ സംഭവം അറിഞ്ഞ് നാടുമുഴുവൻ ഞെട്ടി.
ഹിമ
ആവർത്തിച്ചു ചോദിച്ചിട്ടും വിഷ്ണുവിൻെറ മൊഴിയിൽ പൊരുത്തക്കേടുകൾ ഒന്നും കാണാത്തത്തിൽ അസ്വസ്ഥത തോന്നിയ സിറ്റി പോലീസ് കമ്മീഷണർ നിവേദിത ഐ പി എസ് അകാരണമായി വിയർത്തു.