രാജലക്ഷ്മി മഠത്തിൽ
ഭ്രാന്തിലേയ്ക്കുള്ള ദൂരം
വാക്കിനാൽ പാതി മുറിഞ്ഞവൾ,
ഉടൽ പകുത്ത പ്രണയം
ഉലയിലെരിച്ച് വെന്തപ്പാതിയിൽ ജീവിതം തിരയുമ്പോൾ
കൈനോട്ടം
വിശന്നു കണ്ണു മൂടിയ കാക്കാത്തിക്ക് രണ്ട് കൈകൾ കിട്ടി.
ഒരു വലതും ഒരിടതും.








