നിഷാർ കൊച്ചനൂർ
അർമാൻഡോ
ഗർഭാവസ്ഥ എഴാംമാസത്തിലേക്ക് കടന്ന നാളുകളിലൊന്നിൽ താഴോട്ടേക്കിറങ്ങിയ തന്റെ ഉന്തിയ വയറും താങ്ങിപ്പിടിച്ച്കൊണ്ട് റസിയ പറഞ്ഞു
മരണവഴിയിലൂടെ ഒരു ജീവിതം
കുമാരേട്ടന്റെ നീട്ടിയുള്ള കൂട്ട മണിയടി കേട്ടതും ഇടവും വലവും നോക്കാതെ പുസ്തകകെട്ടും എടുത്തോണ്ട് ഒറ്റ പാച്ചിലായിരുന്നു പടിഞ്ഞാറോട്ട് . ഉറ്റ ചങ്ങാതിമാരും കളിത്തോഴൻമാരുമായ ജാഫറും രാജുവും ബഷീറും കണ്ണനും ഒക്കെ ഓടി അവിടെ എത്തുമ്പോഴേക്കും കുരിയാകുമാഷെ പറമ്പിലെത്തി ഹാജര് വെക്കണം എനിക്ക്.