മനോജ് പെരുവല്ലൂർ
ശതാസക്ത
ചിത്രകാരിയായ
പഴയ കൂട്ടുകാരിയെ
ദീർഘ വർഷങ്ങൾക്കിങ്ങേപ്പുറത്ത്
വീണ്ടും കണ്ടുമുട്ടിയപ്പോൾ..
ഉൾക്കടൽ
അച്ഛനുള്ളപ്പോൾ
ഇടയ്ക്ക്
ഞാൻ
അമ്മയോട്
വഴക്കിടുമായിരുന്നു.
പ്രണയക്കടലിൽ
പ്രണയക്കടലിൽ
തുഴപോലുമില്ലാതൊരു തോണിയിൽ
സമയ സൂചികകൾ ഒന്നുമില്ലാതെ
ഒരന്തിയിൽ
വിസ്മരണ൦
ഇരുൾജലധിയാഴങ്ങൾ
ജ്ഞാനേന്ദ്രിയങ്ങളിൽ
ചൂഴ്ന്നറ്റമെത്തിലു൦
തെളിമകെട്ടെങ്കിലു൦
അന്ധബുദ്ധൻ
വെളിച്ച൦
തേടിനടന്ന
ഞങ്ങളോട്,