മനോഹര വർമ്മ
കത്ത്
മോളേ..
അങ്ങിനെ വിളിക്കാനാണെനിക്ക് തോന്നുന്നത്.
നീ
നിനക്കൊപ്പം ഈ പുഴയ്ക്കരുകിൽ
നിലാവ് കായാൻ
കൊതിയാണെനിക്ക്
പി.പത്മരാജൻ- വാക്കും ദൃശ്യവും ഒന്നാകുന്ന കാഴ്ച ശില്പങ്ങളുടെ ഉടയോൻ
നിഴലും വെളിച്ചവും ഇടകലര്‍ത്തിയും പലവര്‍ണ്ണങ്ങള്‍ ചാലിച്ചും വശ്യമായ ദൃശ്യശില്പങ്ങൾ.ഇവയെല്ലാം മലയാളിക്ക് കാഴ്ചവെച്ച വിസ്മയ കലാകാരനായിരുന്നു പി പത്മരാജന്‍.
ഓർമ്മച്ചിതയിലെ തീക്കട്ടകൾ
അതിനുമപ്പുറത്ത് ഓര്‍മകള്‍ ഉറഞ്ഞുകൂടിയ മറ്റൊരു സ്‌നേഹകുടീരം. അസ്ഥിത്തറയല്ല.. നിറയെ കായ്ഫലമുള്ള വലിയൊരു തെങ്ങ്. സ്വര്‍ണ നിറമുള്ള നാളികേരങ്ങള്‍ നിറഞ്ഞ, വല്യമ്മയുടെ ആത്മാവ് കുടികൊള്ളുന്ന ഗൗളീപാത്രത്തെങ്ങ്.
ചൂട്ടു പടയണി
ഉറഞ്ഞു തുള്ളുക കോമരമേ
ചോര തെറിച്ച വാൾത്തല ഉയർത്തി,
'ഹീയ്യോ ഹീയ്യോ' എന്നാർത്തലച്ച്
കാവാകെ വിറപ്പിച്ചു
തുള്ളുക, തുള്ളി അലറുക.
ചെമ്പട്ടണിഞ്ഞ്,
ചെത്തിപ്പൂ മാലയണിഞ്ഞ്
അരയിലിളകിയാടിയ
മണികൾ മുഴക്കി
പടയണിയി-
ലണിചേരുക
കലിതുള്ളുക
കരിങ്കാലക്കോലമേ
ചെന്തീയാളി
പൊരി ചിതറി
കനലടർന്ന്
പച്ചപ്പാള ചുകന്ന്
ചൂട്ടു കറ്റകൾ
കാവിനു മേലേ വാനിലുയർന്ന്
കരി വിതറി
മാവില കുരുത്തോല
കരിഞ്ഞ്
കാവ് എരിഞ്ഞ്
മാടൻ, പിശാച്
അന്തരെക്ഷികൾ
അടിമുടി ഉറഞ്ഞ്.
രാ മുഴുവൻ...