മനോഹര വർമ്മ
ഗള്‍ഫനുഭവങ്ങള്‍ -8 : എത്ര സുന്ദരമായ നടക്കാത്ത ‘ മില്യണ്‍സ് ‘ സ്വപ്‌നങ്ങള്‍
നാട്ടില്‍ ഗതി പിടിക്കാതെയും പിടിച്ചു നില്‍ക്കാനാവാതേയും വന്നപ്പോൾ പ്രവാസ ഭൂമികയിലേക്ക് ചേക്കേറിയവരുടെ പട്ടിക വലുതാണ്.
ഗള്‍ഫനുഭവങ്ങള്‍-7 : റൗണ്ടെബൗട്ടും, യൂ ടേണുമെടുത്ത് പൊരിവെയിലത്ത്..ശിഹാബ്
ഖുബ്ബൂസും സുലൈമാനിയും പ്രവാസികളുടെ ഔദ്യോഗിക ഭക്ഷണമാണെങ്കിലും പലപ്പോഴും ബാച്ചിലർ ജീവിതങ്ങളുടെ വിരസതയില്‍ നവപരീക്ഷണങ്ങള്‍ക്കും അവസരമൊരുങ്ങാറുണ്ട്.
ഗള്‍ഫനുഭവങ്ങള്‍ -6 : ദുബായ്- ഒരു റിയല്‍ എസ്‌റ്റേറ്റ് അപാരത
സ്വിച്ചിട്ടപോലെയാണ് ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തനത്തിന് അവസാനമായത്. വലിയ പ്രതീക്ഷയുമായി എത്തിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായ നേരം.
ഗള്‍ഫനുഭവങ്ങള്‍ -5 : കുറിഞ്ചാത്തനും കോട്ടെരുമയ്ക്കും മുന്നിലകപ്പെട്ട പ്രവാസിക്കുഞ്ഞുങ്ങള്‍
അന്നാണ് അവള്‍ ആദ്യമായി ഒരു ചിത്രശലഭത്തെ നേരിട്ട് കാണുന്നത്.
എമിഗ്രേഷനും കഴിഞ്ഞ് ബാഗുകള്‍ തിരഞ്ഞുപിടിച്ച് , പുറത്ത് കാത്തുനില്‍ക്കുന്ന അപരിചിതമായ നൂറുക്കണക്കിന് മുഖങ്ങള്‍ക്കിടയില്‍ ഞാന്‍ അവനെ തിരഞ്ഞു.
ഗൾഫനുഭവങ്ങൾ -4 :അവസാന യാത്ര ആരംഭിക്കും മുമ്പ് …
മൂഹ്‌സിനയിലെ മോര്‍ച്ചറിയിലേക്ക് നടന്നു കയറിയപ്പോള്‍ നാട്ടിലെ ഒരു മരണ വീട്ടിലേക്ക് ചെന്ന പ്രതീതിയായിരുന്നു.
ഗൾഫനുഭവങ്ങൾ-3 : മരുപ്പാതയിലൂടെ ഒടുങ്ങാത്ത ജീവിതയാത്ര
മണല്‍ക്കൂനകള്‍ക്കപ്പുറം ഒരു തണലിടമോ ഒരു ദാഹനീരുറവയോ കാണുമെന്ന പ്രതീക്ഷയിലാണ് അയാള്‍ യാത്ര തുടര്‍ന്നത്.
ഗൾഫനുഭവങ്ങൾ-2 : കിഷ് – ഒറ്റപ്പെടലിൻ്റെ തടവറയിൽ ആ പന്ത്രണ്ട് ദിനങ്ങൾ
ഉടലലയല്‍, മനസ്സുലയല്‍ -ഇതു രണ്ടുമാണ് പ്രവാസം. ഇങ്ങിനെ ആരാ പറഞ്ഞത്. ആരും പറഞ്ഞതല്ല. അനുഭവിക്കുകയാണ് ഒരോ പ്രവാസിയും.
ഗൾഫനുഭവങ്ങൾ : 1 – നടന മുദ്രകളിൽ തെളിഞ്ഞത് കലയല്ല, തിരുമ്മുശാല
പണ്ട് നടന്നൊരു സംഭവമാണ്. സാഹിത്യാദി പരഭൂ(ദൂ)ഷണ കേന്ദ്രങ്ങള്‍ വാമൊഴിയായി പറഞ്ഞു നടക്കുന്ന ഒരു സംഭവം.
പൊക്കാളിപ്പാടത്തെ എരണ്ടപ്പക്ഷി
അവള്‍ ക്ഷീണിതയായിരുന്നു, ദുഖിതയും. മൂന്നു ദിവസത്തെ യാത്രയായിരുന്നു.
ഈ കടലിരമ്പം
ശ്വാസകോശത്തിലേക്കും തലച്ചോറിലേക്കും വഴിപിരിഞ്ഞ് പോകുന്ന പുകകള്‍ക്ക് വ്യത്യസ്തമായ ചില ധര്‍മ്മങ്ങള്‍ ഉണ്ട്.