എംഎകെ നസീം
നിശ്ശബ്ദതയിൽ വടിയൂന്നിയ തണൽ
കെട്ടുപോയ പ്രണയങ്ങളെക്കാൾ,
ചുവന്ന രക്തസാക്ഷിത്വത്തെ കുറിച്ചോ
വിരലടയാളങ്ങൾ
തനിച്ചലഞ്ഞ നഗരങ്ങളിൽ
പനിച്ചു കിടന്ന രാത്രികളിൽ
സമയഭേദങ്ങളില്ലാത്ത പണിയിടങ്ങളിൽ
ഓർമ്മകൾ തുരുമ്പിച്ച പേനത്തുമ്പുകളിൽ
റൂഹിന്റെ തണ്ടുകൾ…
വെള്ളിയാഴ്ച്ചയായിരുന്നു,
പ്രാവുകൾ പെറുക്കിക്കൊണ്ടുവന്നു
ചുള്ളിക്കമ്പുകൾ നിറഞ്ഞ,
ബാൽക്കണിയിലിരിക്കുമ്പോൾ.
ചിലർ മരിച്ചു കഴിഞ്ഞാൽ
ചിലർ മരിച്ചു കഴിഞ്ഞാൽ,
വീട് വീടല്ലാതാവും
അന്നുവരെ ആചരിച്ചു പോന്ന
ചടങ്ങുകളെല്ലാം മടക്കി
പരണത്ത് വെക്കും.
ജീവിതം
ഒരു കടലിന്റെ കാഴ്ചയ്ക്കപ്പുറത്തുള്ള
ഇരുണ്ട അഴിമുഖങ്ങളാവാം.
കുരിശുകൾ മുഖത്തോട് മുഖം നോക്കുന്ന
നിറം മങ്ങി നരച്ച സെമിത്തേരികളാവാം.







