കൃഷ്ണകുമാർ ടി.കെ കൈപ്പട്ടൂർ
രാജപുരത്തെ കൊലപാതകം -അദ്ധ്യായം -4
മഞ്ഞ് വീണു നനഞ്ഞ വഴിയിൽ മറ്റ് വാഹനങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. പോലീസ് സ്റ്റേഷന് സമീപത്തെ ചെറുപട്ടണത്തിനപ്പുറം കടകളോ കെട്ടിടങ്ങളോ ഇല്ലാത്ത, ഇരുട്ട് വീണ വഴിയുടെ വശങ്ങളിൽ അവിടവിടായുള്ള ചെറുവീടുകളുടെ നരച്ച കാഴ്ചകളും കഴിഞ്ഞിരിക്കുന്നു.
രാജപുരത്തെ കൊലപാതകം – അദ്ധ്യായം – 3
ഒടിച്ചെടുത്ത മരക്കൊമ്പ് കൊണ്ട് സെമിത്തേരി മതിലിലെ വള്ളിപ്പടർപ്പുകളിൽ പടർന്ന തീ നാണപ്പൻ തല്ലിക്കെടുത്തി. മതിലിനരികിൽ കരിയിലകളും വേസ്റ്റ് കൂനയും പിന്നെയും ആളിക്കത്തുകയാണ്.
രാജപുരത്തെ കൊലപാതകം – അദ്ധ്യായം – 2
അടയ്ക്കാ മോഷണം ഒരു ലഹരിയാണ് നാണപ്പന്. പഴുത്ത് പാകമായ അടയ്ക്കാ തോട്ടങ്ങൾ തേടിയുള്ള നാണപ്പൻ്റെ പാതിരാ യാത്ര തുടങ്ങിയിട്ട് വർഷങ്ങളായി. നാണപ്പൻ അടയ്ക്ക മാത്രമെ മോഷ്ടിക്കൂ.
രാജപുരത്തെ കൊലപാതകം – അദ്ധ്യായം – 1
ആകാശങ്ങളിൽ അതിര് തീർത്തു കിടക്കുന്ന മലനിരകളിലേക്ക് വളഞ്ഞ് പുളഞ്ഞ് കിടന്ന മലമ്പാതയിലൂടെ ബസ് പതുക്കെ പതുക്കെ കയറി കൊണ്ടിരുന്നു. ആഹ്ളാദവും ഭീതിയും നിറയക്കുന്ന വഴികാഴ്ചകളിൽ ആശ്ചര്യപ്പെട്ട് ഇരിക്കുന്ന യാത്രക്കാരുടെ ഇടയിൽ കാഴ്ചകളിൽ കൗതുകങ്ങൾ ഇല്ലാതെ നിസംഗനായിഅയാളിരുന്നു.
സത്യപാലൻ്റെ അരങ്ങേറ്റം
അയ്യപ്പൻ്റെ അമ്പലത്തിൽ "ബാലെ"യുള്ള ദിവസമാണ് സത്യപാലന് സ്വന്തം സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ കിട്ടിയത്.
അരുണിമ – 13
ഈ നാട്ടിലേക്ക് സാർ വരേണ്ടായിരുന്നു. ഇവിടെ ഇനി ആരുമില്ല, എല്ലാം നശിച്ചു. ഓരോരുത്തരെയും അവർ കൊന്നുകളഞ്ഞു. കുഞ്ഞുങ്ങളെപ്പോലും അവർ വെറുതെ വിട്ടില്ല.
അരുണിമ – 12
ഇരാവതിയുടെ തീരത്തെ ആ വഴി ആളും വാഹനങ്ങളും ഒഴിഞ്ഞ് വിജനമായിരുന്നു. വഴിയരികിലെ വാകമരങ്ങൾ ഇലയും പൂവും കൊഴിഞ്ഞ് വിരൂപങ്ങളായതു പോയ പോലെ. ആരുമില്ലാത്ത വഴി, ആരുമില്ലാത്ത നദി.
അരുണിമ -11
ആ ബുദ്ധമൊണാസ്ട്രിയുടെ ശാന്തതയിലേക്ക് അരുൺ ആനയിക്കപ്പെട്ടു. ആരാണ് .. എന്താണ് … എവിടേക്കാണ് … എന്തിനാണ് ? ഒരു ചോദ്യങ്ങളുമുണ്ടായില്ല.
അരുണിമ – 10
നടപ്പ് തുടങ്ങിയിട്ട് ദിവസങ്ങളായി. കാടിൻ്റെ ഇരുളിമയിൽ ദിനരാത്രങ്ങൾ വേർതിരിച്ചറിയാൻ കഴിയാത്ത ഒടുക്കമില്ലാത്ത യാത്ര അതങ്ങനെ നീളുകയാണ്.
അരുണിമ – 9
വന്യതയുടെ ഉള്ളം നടുക്കി കൊണ്ട് ആ വെടിയുണ്ട പാഞ്ഞ് പോയി. ആർത്ത് കരഞ്ഞ കിളികൾ അഭയം തേടി പറന്നകന്നു. നേർത്തുപോയ ഹൃദയത്തുടിപ്പോടെ അഞ്ച് ജീവനുകൾ കാടിൻ്റെ ഇരുളിമയിലേക്ക് നോക്കി നിശ്ചലരായി
















