ഫൈസൽ വൈത്തിരി
നിശബ്ദ വിലാപം
ഒന്നാം ചരമവാർഷികത്തിന്റെ
ഒത്തുകൂടലിൽ
ചുമരിൽ ആണിയിട്ടുറപ്പിച്ച
ചിത്രത്തിൽ നിന്നവൾ ഊർന്നിറങ്ങി
സിദ്ധിയമ്മ
എന്തൊരു വേഗമെന്ന്
കൗതുകം തൂവി
കുന്നത്തങ്ങാടി
നീളത്തിൽ വളർന്നു..
ആരുമല്ലാത്തൊരാൾ
ആരുമല്ലാത്തൊരാൾ
ഇതുവഴി നടന്നു പോകുന്നുണ്ട്..
ചെല്ലുന്നേടത്തെല്ലാം
പലപല വേഷങ്ങൾ!!
വഴിത്താരയിൽ ഓർമ്മകൾ തേടി
റിട്ടയറായതിൽ പിന്നെ,
പോസ്റ്റുമാൻ
തോളിലൊരു ബാഗും തൂക്കി,
കനംവെച്ച മൗനവും പേറി
പഴയ ആ ഗല്ലിയിലൂടെ
നടന്ന്,
കെട്ടിടങ്ങളോരോന്നിലും
കയറിയിറങ്ങുന്നു;
വെടിച്ചീറ്
കുഞ്ഞുറങ്ങുന്നില്ല;
ഒരു കഥ പറയാമോ എന്ന്.
പുലിയും ആനയും മയിലുമൊന്നും വേണ്ട.
മനുഷ്യരുള്ള കഥ മതി.
മീസാൻകല്ല്
നല്ല മഴപെയ്യണൊരീസം
എറേത്ത് കേറിരുന്ന്
ഓള് കിനാകണ്ട്,
മുറിഞ്ഞു പോകുന്നത്
കാർമുകിൽ മാഞ്ഞ്
മാനം തെളിഞ്ഞ നേരം,
ഹൃദയത്തിൽ നിന്നവൾ
ആകാശത്തേക്കൊരു
പാലം നെയ്തു...
അവിചാരിതം
മരിച്ചുപോകുമെന്ന്
നെഞ്ചിടിപ്പേറിയ നേരം
അരികിലൊരു താങ്ങായി നിന്നവൾ
അനന്തരം വെയിൽ
മഴ കാലംതെറ്റി പെയ്ത ദിവസം
പുഴ കലങ്ങിനിറഞ്ഞ്,
പറമ്പുകൾ കീഴടക്കി
അതിരുകൾ മായ്ച്ചു…
നഗര മരങ്ങൾ
ജനലരികെ ഒരു കാക്ക
വിരുന്നു വിളിക്കുന്നു!!
ചോർന്നൊലിച്ചു ദ്രവിച്ചയീ
ഒറ്റമുറിയിലേക്ക്
ആരു വരാനാണ്!!







