ദീപ്തി സൈരന്ധ്രി
സൂക്കിയുടെ മുടിനാരുകൾ
സൂക്കിയെന്നായിരുന്നു അവന്റെ പേര്.
പലമകളുടെ കാട്ടിൽ
ഒറ്റയ്ക്കിറങ്ങുമ്പോൾ
എന്റെ ചവിട്ടനക്കങ്ങളെ
ചെവിയോർത്തിരിക്കുന്ന
അവൻ പറഞ്ഞു.
മണൽ പായകൾ
നമ്മളന്നെല്ലാം
പെയ്തപോൽ,
പിന്നെയും ഞാൻ
പെയ്യാൻ കൊതിച്ചതും,
വാക്കടയാളങ്ങൾ
എനിക്കത്രയും പ്രിയപ്പെട്ട
കാടനക്കങ്ങളിൽ
ചുമ്മാ നടക്കാൻ,